തൃശ്ശൂർ: 'പുസ്തകപ്രേമിയായ, വായനക്കാരനായ ഒരു കള്ളനാണോ താങ്കളെന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ താങ്കൾ കവർന്നത് ജീവിതമഷികൊണ്ട് അക്ഷരങ്ങൾ അടുക്കിവച്ച ഞങ്ങളുടെ ജീവനോപാധിയാണ്'-പ്രസാധകയും ...